Saturday, March 20, 2010

Being a Namboodiri




Many people believe that I use 'Namboodiripad' along with my name to show that I belong to so called upper caste.Actually I'm a person who don't even wish to reveal my religion.All I used to say is I'm a veggie.As I grew up seeing and experiencing the struggle and difficulties of Brahmin girls,I wanted to tell the world I'm also a human being from the same community.

While reading this,you may be wondering what's the extra burden that they face compared to their counterparts in other sections of the society.History tells so much about the miseries of Kerala Brahmin women.But don't think everything is clear and now they are free birds.It is hard for Indians to change from past to present especially when it comes to religion,ethics,class,caste,rituals and gender.The same is the case in Namboodiri community also.

"When I got a chance to participate in that TV show,many from my community realised it is not a taboo for us.All where living in their own world of puja and rituals,though I also do and believe.They may learn carnatic music or dance which they are forced to end up after their marriage." says Dr.Heera Namboodiri, a reality show winner.But how many Heeras can you find in that community?Namboodiri girls mainly prefer medicine,engineering,teaching or banking which are considered to be 'safe and secure'...There is no one in the field of politics or barely one or two in the local administrative level.Again you may not see a lady police from this section...

The efforts of VT Bhattathiripad and other eminent leaders have surely improved the conditions though there are many illams where women are still forbidden to come to poomugham or the veranda when there are 'strangers' outside.Even now when a baby is born,it is to be announced as 'unni undayi' (a baby boy is born) and in case of baby girl,it is 'pettu' (delivered)...

The saddest part is every one is ready to follow.There is logic in following rituals and norms that has something good in it.The main preachers of all these worst customs are women only who may be well educated.

I don't think God has laid down all these rules which make one gender to enjoy all rights and other to suffer.Again Almighty is not the one who wish to seclude the female species of the priest community to bear everything in silence.

So I'm not ready to be an antharjanam (roughly translated as 'a person who lives without seeing the outside world')...I need to breathe fresh air;I need to see the sky,birds and trees...I need to live and enjoy like others...And I'm sure I'd chosen the right way and God will be with me always...

12 comments:

  1. hi..im a girl of this community, the only one who sees the world amongst a large no of people..i empathise with what you've written..sometimes i feel it just isnt fair..
    feel free to write back.. suryar1991@yahoo.com

    ReplyDelete
  2. "So I'm not ready to be an antharjanam "

    I appreciate the guts to tell out this..

    ReplyDelete
  3. i am a namboothiri guy.
    Though i believe no one does that now, 'unni udayi' and 'pettu' really grabbed my attention.
    if i have a baby girl in future i'll say AWESOME..!! :)
    Be the real Woman. Enjoy freedom.
    Crisp and short. Nice blog.

    ReplyDelete
    Replies
    1. Why anonymous? I've seen and heard all these that are written above. Anyway thanks for commenting

      Delete
  4. You are still leaving in the 18 century, you go on ridicule namboodiris who bothers these shits!

    ReplyDelete
  5. I believe that Namboodiri-s played a pivotal role in the formation of modern MalayaaLam language beginning with CheruSSEri's KR^shNa-gaatha. Before that MalayALam was a dialect of the Tamil language. If the Namboodiri's had not assisted greatly in the identity formation, creations like the following would not have perhaps happened:

    കൃഷ്ണമുക്തകങ്ങൾ

    ഡി.കെ.എം.കർത്താ (published in Yajn^Opaveetam Maasikaa, 12/2015)


    കൃഷ്ണസ്വരം

    സ്വർണ്ണംകൊണ്ടു പണിഞ്ഞ മഞ്ജുളമണീവൃന്ദം കിലുങ്ങുന്നതോ
    കൊന്പിൽ മാന്പഴമഞ്ഞ കണ്ട കുയിലിന്നത്യാശ കൂകുന്നതോ
    തിങ്ങും കാട്ടിലുറന്ന ചോല ശിലയിൽത്തട്ടിക്കിണുങ്ങുന്നതോ
    അങ് കത്തിൽ ഹരി കൊഞ്ചിടുന്ന മൊഴിയിൽക്കേൾക്കുന്നു നന്ദൻ മുദാ ?


    കൃഷ്ണമല്ലൻ

    ഗോവിന്നങ് ഗുലികൊണ്ടു ലാളന; മിതാ ഭക്തർക്കു നാമാക്ഷര--
    ത്തേനിൻ മാധുരി; ദേവകിയ് ക്കു മനസാ പുഷ്പങ്ങളാലർച്ചനം;
    രാധയ് ക്കോ പരിരംഭനിർവൃതി; ഹരേ ! ദാനോത്സുകൻ നീ ഹലിയ്--
    ക്കേകുന്നൂ ജയമിന്നു മല്ലി; ലനുജൻ തോൽക്കുന്നതെന്നും ചിതം !!


    കൃഷ്ണമഹിമ

    പേരാൽ ഭക്തഹൃദന്തദു:ഖഹരണം, നോക്കാലമർത്ത്യാവനം;
    വാക്കാലർജ്ജുനശോകരോഗശമനം; നിത്യാഭയം മുദ്രയാൽ ;
    ഊത്താൽഗ്ഗോഗണരക്ഷണം; വിരലിനാൽഗ്ഗോവർദ്ധനോദ്ധാരണം;
    തീരില്ലിങ്ങനെ ചൊല്ലുകിൽ ഹരിദയാദൃഷ്ടാന്തസാഹസ്രകം !!

    കൃഷ്ണപ്രഭ

    സ്വന്തം പേരിലിണക്കി സർവഗുരുവാം കണ്ണൻ സ്വചൈതന്യവും
    വിശ്വം കൈപ്പു പകർന്നിടുന്പൊഴെതിരായൂറുന്ന മാധുര്യവും
    ചുറ്റും ദുർഭഗരാത്രി ചൂഴ്ന്ന കലിയിൽ വെട്ടിത്തിളങ്ങുന്നതാം
    ചന്ദ്രജ്യോതിയു -- മെന്തൊരത്ഭുതമയം നാമപ്രഭാമണ്ഡലം !!!

    കൃഷ്ണശങ്ഖം

    ശ്രീകൃഷ്ണൻ പാഞ്ചജന്യം തിരുപകലറുതിക്കാലമാകുന്പൊഴൂതു--
    ന്നേരത്താക്കൌരവർക്കോ ഭയശതശരമേറ്റാധിയേറ്റം വളർന്നൂ !!
    ശാന്തത്തിൻ പുഷ്പവർഷം വിദുരരിലകമേ പെയ്തു, ശങ്ഖസ്വനത്താൽ--
    പ്പാർത്ഥന്നോ നെഞ്ചിലുണ്ടായതുലസുഖദമാം വീരമിശ്രപ്രഹർഷം !!

    കൃഷ്ണതീർത്ഥം

    ഞാനും നീയും അഭേദ്യരെന്നു പറയുന്നുണ്ടാത്മവിജ്ഞാനമാം
    മാർഗ്ഗത്തിന്നതിദുർഗ്ഗമത്വമെളുതായ് ത്താണ്ടുന്നൊരദ്വൈതികൾ;
    നാലിന്നപ്പുറമല്ലി പഞ്ചമമതാം ദിവ്യം പുമർത്ഥം, ഹരേ ?
    ഞാനാ ഭക്തിസുഖം തിരഞ്ഞു മുഴുകും നിൻ നാമതീർത്ഥങ്ങളിൽ !!

    കൃഷ്ണഗൂഹനം

    കണ്ണീരിന്റെ കണങ്ങളിൽക്കുതിരുമാ ഗണ്ഡങ്ങളോടിന്നൊരാൾ
    ചെന്നീടുന്നു സമാഗമസ്ഥലികളിൽ നിന്നെത്തിരഞ്ഞീടുവാൻ;
    കണ്ടീലാ വിരഹാർത്ത രാധ ദയതൻ നോട്ടം, ഹരേ, നിൻ കൃപാ--
    നിർല്ലീനം മൃദുഹാസ; മേതു മറയത്താണിന്നു നിൻ ഗൂഹനം ?



    കൃഷ്ണവിഭു - 1

    കാട്ടിൽ നീ നരസിംഹമൂർത്തി, കടലിൽ ലക്ഷ്മീവരാഹം, സദാ
    പോക്കിൽ വാമനമൂർത്തി, വന്മലകളിൽ ശ്രീരാമചന്ദ്രൻ, ഹരേ !
    പോരിൽ ചക്രധരൻ; മരുന്നുകളശിയ് ക്കുന്പോൾ മഹാവിഷ്ണുവാ --
    യാപത്തിൽ മധുസൂദനൻ -- സ്ഥിതനിതാ നീയെങ്ങുമെല്ലായ് പ്പൊഴും !!

    കൃഷ്ണവിഭു - 2

    ഉണ്ണുന്പോഴരികിൽജ്ജനാർദ്ദനനിതാ നിൽക്കു, ന്നുറങ്ങുന്പൊഴോ
    പത്മം നാഭിയിലുള്ള ദേവനുമിവന്നേകുന്നു സംരക്ഷണം;
    എന്നും കാണ്മു വിവാഹവേദികകളിൽ ശ്രീലപ്രജാനാഥനായ്--
    ക്കണ്ണൻ ദു:ഖദമായ സ്വപ്നസമയത്തെത്തുന്നു ഗോവിന്ദനായ് !!

    കൃഷ്ണവിഭു -- 3

    നീ വന്നിങ്ങു ത്രിവിക്രമന്റെ വടിവിൽദ്ദു:ഖപ്രവാസങ്ങളിൽ;
    നീ വന്നൂ ജലശായിയായ് ത്തുടരെ വൻ തീ കാട്ടിലാളീടവേ;
    നീ വന്നിങ്ങു തുണച്ചു ശ്രീധര ! സുഹൃത്സങ് ഗങ്ങളിൽ! മാധവാ !
    നീ തന്നൂ വിജയം പരാർത്ഥകൃതമാം കർമ്മത്തിലെന്നും വിഭോ !


    വിഭു = സർവവ്യാപി

    ReplyDelete
  6. കൃഷ്ണമുക്തകങ്ങൾ



    ഡി.കെ.എം. കർത്താ (published in May 2016 Yajn^Opaveetam)



    കൃഷ്ണാഷ്ടമി

    ഇന്നാണഷ്ടമി; യിന്നു ചന്ദ്രഹൃദയം ചേരുന്നു ശ്രീരോഹിണീ--

    കന്യാചേതനയോടു; ഭൂമി പുളകംകൊള്ളുന്നു പുഷ്പങ്ങളാൽ !

    ഇന്നാണച്യുത, പുണ്യപൂർണ്ണദിവസം ! നിൻ നാമകാളിന്ദിയിൽ--

    ചെന്നാമഗ്നത നേടുവാനിവനു നിന്നാശിസ്സു തന്നീടണേ !!



    കൃഷ്ണകേശം

    ആരേ ശ്രീമദ് യശോദാസുതഘനചികുരം കോതി മന്ദാരമാലാ--

    സൌരഭ്യംചേർത്തു കെട്ടിക്കിസലയകുസുമശ്രേണി ചൂടിച്ചു വീണ്ടും?

    ആരേ മായൂരപിഞ്ഛം നിറുകയിലണിയിച്ചെത്രനേരം സലീലം

    സൌന്ദര്യം നോക്കിനിന്നൂ, പരമരസികയാ രാധികയ് ക്കെൻ പ്രണാമം !!



    കൃഷ്ണകരുണ

    വ്യോമം, വായു, ഹുതാശനൻ, ജലഗണം, പൃഥ്വീതലം, എന്നിവ--

    യ് ക്കാകുന്നൂ ഹരിതന്നപാരദയയെപ്പ്രത്യക്ഷമാക്കീടുവാൻ !!

    ഗോക്കൾ; മക്ഷിക, യാർദ്രസസ്യഗണവും, വൃക്ഷങ്ങളും ജീവനായ്

    രൂപംകൊണ്ട മുരാരിതന്റെ കരുണാവൈപുല്യ---മത്യത്ഭുതം !!











    കൃഷ്ണഭാഷ

    പേരാണോ നീ വിളിച്ചൂ, ശുഭകര, മുരളീവാദ്യഗാനത്തിലൂടെ?---

    പ്പാഞ്ഞീ വത്സം വരുന്നൂ, ഉടനടിയശനം നിർത്തി നിൻ നേർക്കമന്ദം !

    നാദത്താലാരചിയ് ക്കും ഭണിതിയുമമലം വൈഖരിയ് ക്കൊപ്പമർത്ഥം

    ദ്യോതിപ്പിച്ചോ ? പരാവാങ് മയ ! സ്വരകുശലൻ നീ ഹരേ, ബ്രഹ്മതത്വം !!



    കൃഷ്ണസമ്മാനം

    കണ്ണാൽക്കാണുക വയ് യ കൃഷ്ണഭഗവൻ ! നിന്നത്ഭുതാകാര, മീ---

    യെങ്ങൾക്കില്ല മഹർഷിമാർക്കു വശമാം ദൃഷ്ടീവിശേഷം, വരം!

    എങ്കിൽക്കൂടിയിവന്നുപോലുമെളുതായ് സ്സാധിപ്പു കേട്ടീടുവാൻ

    ഇന്നും നിന്റെ കഥാശതങ്ങളമൃതവ്യാസസ്വരത്തിൽ, ഹരേ !



    കൃഷ്ണമൌനം

    വാത്സല്യത്തിന്റെ സത്തായ് വ്രജജനപദമാം ഭൌമവൈകുണ്ഠമുറ്റ---

    ത്താടിപ്പാടിക്കളിച്ചും ചിരിയുടെ സുമജം തൂകിയും നീ നടന്നൂ;

    വൈരാഗ്യത്തിന്റെ സത്തായ് ഹരി വിഷമദിരാകേളിയിൽ വൃഷ്ണിവംശം

    നാശത്തിന്നന്നൊരുങ്ങുന്പൊഴുതതു മമതാഹീനനായ് നോക്കിനിന്നൂ !



    കൃഷ്ണോത്സാഹം

    അങ് കത്തിൽ നീയിരിയ് ക്കെ, ക്കുസൃതികൾ മുഴുവൻ കണ്ടു പൊട്ടിച്ചിരിച്ചും,

    കുഞ്ഞിക്കൈയാൽത്തരും നൽപ്രഹരണപുളകംകൊണ്ടു കോരിത്തരിച്ചും,

    ചിന്തിയ് ക്കുന്നേൻ:-- പ്രപഞ്ചം മുഴുവനുമൊരിളംപൈതലാണെന്നപോൽത്ത--

    ന്നങ് കത്തിൽച്ചേർത്തിടുന്നോൻ പരമകുതുകിയാണെന്മടിത്തട്ടിലെത്താൻ !!






    കൃഷ്ണദൂതൻ

    കാറ്റെത്തുന്നു പഴുത്ത മാന്പഴമണം കാടിന്റെ സന്ദേശമായ്--

    പ്പേറിക്കണ്ണനുറങ്ങിടുന്നൊരറയിൽ നിശ്ശബ്ദനായിട്ടിതാ !

    ദേഹത്തിൻ വനമാല്യഗന്ധ, മമലം മാലേയസൌരഭ്യവും

    പേറിദ്ദേവകിതന്റെ ഗേഹമണയാൻ വെന്പുന്നു ദൂതാനിലൻ !!



    കൃഷ്ണോഷസ്സ്

    ഗോപീശ്രേണി പണിപ്പെടുന്നു ഹരിയെപ്പാട്ടാൽ, വളക്കൈയിലെ--

    ക്ക്വാണത്താൽ, മൃദുവായ് മൊഴിഞ്ഞ പുകളിൻ ചിന്താലുണർത്തീടുവാൻ;

    കാളിന്ദീജലവീചി പാടി:-- "ഉണരൂ !" -- സർവം വൃഥാവിൽ, ദ്ദധീ--

    പാത്രത്തിൽ കടകോലു തട്ടുമൊലിയേ കണ്ണന്നുഷ:ചിഹ്നകം!!



    കൃഷ്ണഗോപൻ

    കാലിക്കോലുപയോഗശൂന്യ; മതിനെക്കാളെത്ര സാഫല്യമാ-

    ണേകുന്നൂ ഹരി പേറിടുന്ന മുരളീനാളം ജഗന്മോഹനം !

    കാളക്കൂറ്റനിതാ മെരുങ്ങി വരിയിൽപ്പിൻഗാമിയാകുന്നു, തേ-

    നൂറും രാഗരസം വിഷാണധരനെക്കുഞ്ഞാടുപോലാക്കവേ !!

    ReplyDelete
  7. കൃഷ്ണ മുക്തകങ്ങൾ
    ഡി. കെ. എം. കർത്താ (published in BhaktapRiya mAsika)

    കൃഷ്ണകൈതവം 

    "അമ്മേ, എൻപ്രിയവേണുവിൽ വരളലേറീടുന്നു  ശീതത്തിനാൽ--
    ത്തന്നാലും പുതുവെണ്ണ നീണ്ട കുഴലിന്നുള്ളിൽപ്പുരട്ടീടുവാൻ!"
    എന്നീയർത്ഥനയോതി  വെണ്ണയുരുളക്കിണ്ണം  യശോദാംബയിൽ
    നിന്നാർജിച്ചു  മരങ്ങൾ തീർത്ത മറവിൽ മായും മുരാരേ! ജയ! 

    കൃഷ്ണവിവർത്തം

    ഒറ്റത്തന്ത്രിയണിഞ്ഞ തംബുരു വലംകൈയാലെ മീട്ടി, പ്പുറ--
    ക്കണ്ണില്ലാത്തൊരു സൂരദാസനരുളാൽ ചെയ് യുന്നു കൃഷ്ണാർച്ചനം;
    മുന്നിൽപ്പുല്ലിലിരുന്നു നീലമിഴിയാൽ നോക്കിസ്മിതം തൂകിടും
    കണ്ണൻ വാങ് മയനായി മാറിയുണരുന്നാ ശുദ്ധസങ് ഗീതിയിൽ !

    കൃഷ്ണസമാഗമം

    അങ്ങേകുന്ന പുനസ്സമാഗമസുഖം നെഞ്ചിൽത്തുടിയ് ക്കുന്പൊഴാ--
    ണെന്നിൽബ്ബോധമുദിപ്പ; തത്ഭുതമയം ഭാവൽക്കലീലാശതം!
    കയ് പെന്തെന്നറിയാതെയെങ്ങിനെയിവന്നാകും സ്വദിയ് ക്കാൻ മധൂ--
    നിഷ്യന്ദം ? വിരഹങ്ങളും തവദയാദാനപ്രകർഷം ഹരേ !

    കൃഷ്ണരഹസ്യം 

    പത്രച്ചാർത്തിനിടയ് ക്കുകൂടിയൊളിവിൽക്കാണുന്നു ശ്രീരാധ നീൾ-
    ക്കണ്ണൻ മാല കൊരുക്കുവാൻ മലരുകൾ നുള്ളാതെ നേടുംവിധം---
    വൃക്ഷം വന്യസുമപ്രിയന്റെ മിഴികൾ കണ്ടുള്ളിലൻപാർന്നുടൻ
    മെയ് യിൽ നീളെ വിടർന്ന സൂക്ഷ്മപുളകം പെയ് യുന്നു പൂമാരിയായ് !

    കൃഷ്ണ വർഷം

    മേഘം കൃഷ്ണദയാഘനം; മഴ സുഖം പൂശുന്ന കൃഷ്ണാങ് ഗുലീ--
    ലേപം; കാറ്റിലണഞ്ഞ നേർത്ത കുളിരോ കണ്ണന്റെയാലിങ് ഗനം ;
    പേർത്തും പേർത്തുമുദിച്ച മിന്നലഴകിൽപ്പേറുന്നു കൃഷ്ണാധര--
    സ്മേരൌജ്ജല്യം; അഖണ്ഡവർഷമഖിലം കൃഷ്ണന്റെ രൂപാന്തരം !!



    കൃഷ്ണമയം

    കാണുന്നില്ലൊരിടത്തുമങ്ങയെയൊഴിച്ചൊന്നും, ഹരേ, സർവദാ
    കേൾക്കുന്നില്ലൊരു നാദവും തവ മഹാനാമങ്ങളല്ലാതെ ഞാൻ;
    മൂക്കിൽ വന്നു നിറഞ്ഞ സൗരഭസുഖം ഭാവൽക്കവക്ഷസ്സിലെ--
    പ്പൂമാലക്കുളിരിൽക്കുളിച്ച തുളസീനിശ്വാസസൌഗന്ധികം.


    കൃഷ്ണപാദരേണു

    ഗോധൂളീശുഭഗന്ധം; ഉർവരമഹീസൌരഭ്യം ഉന്മേഷദം;
    കാടിൻ പൂമണം; ആർദ്രവന്യതുളസീഗന്ധം പരാഗാത്മകം;
    കാളിന്ദീജലബിന്ദുവിൻ പരിമളം; സൌഗന്ധികം ധാതുജം --
    നാനാഗന്ധമിണങ്ങിയിങ്ങനെ ഹരീശ്രീപാദരേണുക്കളിൽ !

    കൃഷ്ണനൃത്യം

    വിഘ്നേശന്റെ മൃദംഗവാദനലയം ശ്രീരുദ്രവീണാസുധാ--
    സംപുഷ്ടം കരതാളവാദകഗുഹദ്ധ്വാനത്തൊടൊത്തീടവേ,
    ചിന്തിൽഗ്ഗൗരി നിറച്ചിടുന്നു രസമാം പീയൂഷ; മഗ്ഗീതിയെ--
    ക്കണ്ണൻ ചാക്ഷുഷയജ്ഞരൂപവതിയായ് ത്തീർക്കുന്നു രാധായുതൻ !!

    കൃഷ്ണപ്രത്യക്ഷം

    ക്ഷേത്രം നിന്റെ തികഞ്ഞ സന്നിധി, യിതാ ഭക്തന്റെ നെഞ്ചോ സദാ
    വേണൂനാദമൊഴുക്കി നീ നിറയുമാ വൃന്ദാവനം പാവനം;
    ദേഹം കൊണ്ടു മണത്തു തൊട്ടറിയുമിപ്പ്രത്യക്ഷ വിശ്വം, ഹരേ !
    പ്രേമത്തിന്റെ പുനീതസന്നിധി -- ഭവച്ചൈതന്യഗോവർദ്ധനം !!

    കൃഷ്ണദാനം

    തന്നൂ നീ, കൃഷ്ണ, ഹസ്തം കമലമുകുളമായ് ക്കൂന്പിടാൻ നിന്റെ മുന്നിൽ,—
    ത്തന്നൂ നീയുത്തമാങ് ഗം തിരുനടയിലിതാ സാദരം കുന്പിടാനും;
    തന്നൂ നീ നീണ്ട നാവൊന്നഭിധകളുണരും ഭക്തിയോടേ ജപിയ് ക്കാൻ,
    തന്നൂ നീ മർത്ത്യപാദം ഖലകലിയിതിലും നിന്നെയോർത്തേ നടക്കാൻ.

    ReplyDelete
  8. കൃഷ്ണമുക്തകങ്ങൾ

    ഡി കെ. എം. കർത്താ (published in Yajn^Opaveetam, August 2016)



    കൃഷ്ണനൃത്യം

    ഉണ്ണിക്കണ്ണന്റെ നൃത്യം -- വ്രജകുലതനയാചിത്തചോരന്റെ ഹൃദ്യം

    യജ്ഞം -- കാണുന്നതിന്നായ് അഹമിഹമികയാലെത്തിപോൽദ്ദേവവൃന്ദം;

    ശങ് ഖം ഗോപാലകണ്ഠം മധുരതയൊഴുകുംവണ്ണമൂതുന്ന നേരം

    കണ്ണൻ രങ് ഗത്തുവന്നൂ, യവനിക പിറകിൽപ്പൂവനം വിന്യസിപ്പൂ !



    കൃഷ്ണരോഹിണി

    നിന്നെക്കാണാൻ വരുന്നൂ നവമധു, ഘൃതവും, നൽക്കരിന്പിന്റെ തണ്ടും

    പട്ടും പൂവും മരത്തിൽപ്പണിതൊരു ഗജവും പേറിയീ ഗോപഗോത്രം ;

    പന്തും പിന്നെക്കളിയ് ക്കാൻ യമുനയിലൊഴുകിത്തേഞ്ഞുരുണ്ടുള്ള കല്ലും

    കിട്ടുന്പോൾ പുഞ്ചിരിത്തേൻമലരുകൾ തരുമോ നീ പിറന്നാളിലുണ്ണീ ?



    കൃഷ്ണതത്വം

    ഗോപസ്ത്രീകളുറങ്ങിടുന്പൊഴുതൊരേ രൂപം കിനാവിൽസ്സദാ

    കാണ്മൂ; സൂരജതന്റെ വീചികളൊരേ നാമം ജപിപ്പൂ മുദാ;

    ഗോവൃന്ദങ്ങളൊരേ പരാഗസുരഭീഗന്ധം സ്മരിപ്പൂ സദാ;

    രാധാചിത്തമതേ മഹസ്സിലലിയാനെന്നും കൊതിപ്പൂ മുദാ.



    കൃഷ്ണസന്നിധി

    വാത്സല്യം തനിയേ ചുരന്നൊഴുകിടും സർവസ്ഥലത്തും ഭവാൻ

    മൂർത്തീരൂപമെടുത്തു നിൽപ്പു കനിവായ്, ക്കണ്ണാ, നിരന്നെപ്പോഴും;

    ഗോശാലാഭുവി; യന്പലങ്ങളഗതിയ് ക്കന്നം വിളന്പുന്നിട, —

    ത്താരാദ്ധ്യൻ ഗുരു വിദ്യയേകിടുമിടത്തെല്ലാം ഭവത്സന്നിധി !!



    കൃഷ്ണമുരളി

    നിന്നിൽച്ചേർന്നെൻ മനസ്സാ മധുരിമപകരും വംശി തൻ താരനാദം

    തന്നെത്താൻ വിസ്മരിച്ചീപ്പുഴയുടെ കരയിൽക്കേട്ടിരുന്നൂ, മുരാരേ !

    എന്തെൻ പേ; രേതു നാടാ; ണിതു പനിമതിയോ ? രാത്രിയും വന്നുവോ ? നീ--

    യെന്നെപ്പാടേ മയക്കീ; യിനി മമ രജനീയാപനം നിന്റെ കാൽക്കൽ !!



    കൃഷ്ണസ്തംഭം

    സർവം ചഞ്ചലമാ; ണതീവ പരിണാമാവിഷ്ടമല്ലോ നരൻ

    സൃഷ്ടിയ് ക്കുന്നൊരവസ്ഥകൾ; പ്രകൃതിയും ചാപല്യമായാമയം !

    ചുറ്റുന്നൂ പരിവർത്തനച്ചുഴലിയിൽബ്ബോധം; ഹരേ, വീഴ്ച്ചയിൽ--

    ച്ചുണ്ടിൽനിന്നുയരുന്ന നിന്നഭിധയാണേകാവലംബോദ് ഗമം !



    കൃഷ്ണദാസി

    കാതോർക്കൂ, ഗോപതന്വീ, ഹരിയിത വരവായ് ക്കൈയിലുണ്ടത്യസങ് ഖ്യം

    പൂമൊട്ടും പൂർണ്ണപുഷ്പക്കുലകളും ഇലയും വട്ടിയിൽക്കണ്ടുവോ നീ ?

    മാലാകാരീ, തുടങ്ങാം പണി, ഹരിയണിയും ദാമവും രാസകേളീ--

    ലോലർക്കൊക്കെദ്ധരിയ് ക്കാൻ നിരവധി സുമഹാരങ്ങളും കോർത്തിടാം നാം !



    കൃഷ്ണപര്യടനം

    ഗോഷ്ഠത്തിന്നങ് കണങ്ങൾ വ്രജജനബഹുലം -- കണ്ണിനിന്നുത്സവം താ--

    നാദ്യത്തെപ്പിച്ചവെയ് പ്പിന്നമൃതസുഖരസം പെയ്തു നീങ്ങുന്നു കണ്ണൻ;

    വീഴുന്നൂ മുട്ടുകുത്തി, ദ്രുതതരമിഴയുന്നുണ്ടു പിന്നീടെണീറ്റാ--

    ക്കാലിന്മേൽ നിന്നു വീണ്ടും നടവരനടികൾ വെയ് ക്കുവാൻ നോക്കിടുന്നൂ !!








    കൃഷ്ണസൌരി

    കാളിന്ദിപ്പുഴ നിന്നെ നീരലകളാൽത്തൊട്ടിന്നു വാത്സല്യമാം

    പീയൂഷം നുകരുന്നു; തന്റെ ഗതിയും ദിക്കും മറക്കുന്നിതാ !!

    നീയോ തൻ ജലകേളിയെത്ര സമയം മുന്പേ തുടങ്ങീ ? യിതിൻ

    നേരാമുത്തരമോർത്തിടാത്ത ജലധീശയ് യാവിലോലൻ, ഹരേ !!



    കൃഷ്ണനാകം

    തോഷാശ്രുക്കളൊഴുക്കിനിൽപ്പു ഭഗവൻ, ഞങ്ങൾ ഭവത്സന്നിധീ--

    നാകത്തിൽ; ത്തിരുനാമമോതിയഴലിന്നൂറ്റം കുറയ് ക്കുന്നിതാ !

    നാമം തീരെ മറക്കലാണു നരകം; നാകം ഭവന്നാമമാം

    നാദബ്രഹ്മലയശ്രുതീയമുനതന്നോളത്തിലാപ്ലാവനം !

    ReplyDelete
  9. കൃഷ്ണമുക്തകങ്ങൾ

    ഡി കെ. എം. കർത്താ (published in Yajn^Opaveetam, August 2016)



    കൃഷ്ണനൃത്യം

    ഉണ്ണിക്കണ്ണന്റെ നൃത്യം -- വ്രജകുലതനയാചിത്തചോരന്റെ ഹൃദ്യം

    യജ്ഞം -- കാണുന്നതിന്നായ് അഹമിഹമികയാലെത്തിപോൽദ്ദേവവൃന്ദം;

    ശങ് ഖം ഗോപാലകണ്ഠം മധുരതയൊഴുകുംവണ്ണമൂതുന്ന നേരം

    കണ്ണൻ രങ് ഗത്തുവന്നൂ, യവനിക പിറകിൽപ്പൂവനം വിന്യസിപ്പൂ !



    കൃഷ്ണരോഹിണി

    നിന്നെക്കാണാൻ വരുന്നൂ നവമധു, ഘൃതവും, നൽക്കരിന്പിന്റെ തണ്ടും

    പട്ടും പൂവും മരത്തിൽപ്പണിതൊരു ഗജവും പേറിയീ ഗോപഗോത്രം ;

    പന്തും പിന്നെക്കളിയ് ക്കാൻ യമുനയിലൊഴുകിത്തേഞ്ഞുരുണ്ടുള്ള കല്ലും

    കിട്ടുന്പോൾ പുഞ്ചിരിത്തേൻമലരുകൾ തരുമോ നീ പിറന്നാളിലുണ്ണീ ?



    കൃഷ്ണതത്വം

    ഗോപസ്ത്രീകളുറങ്ങിടുന്പൊഴുതൊരേ രൂപം കിനാവിൽസ്സദാ

    കാണ്മൂ; സൂരജതന്റെ വീചികളൊരേ നാമം ജപിപ്പൂ മുദാ;

    ഗോവൃന്ദങ്ങളൊരേ പരാഗസുരഭീഗന്ധം സ്മരിപ്പൂ സദാ;

    രാധാചിത്തമതേ മഹസ്സിലലിയാനെന്നും കൊതിപ്പൂ മുദാ.



    കൃഷ്ണസന്നിധി

    വാത്സല്യം തനിയേ ചുരന്നൊഴുകിടും സർവസ്ഥലത്തും ഭവാൻ

    മൂർത്തീരൂപമെടുത്തു നിൽപ്പു കനിവായ്, ക്കണ്ണാ, നിരന്നെപ്പോഴും;

    ഗോശാലാഭുവി; യന്പലങ്ങളഗതിയ് ക്കന്നം വിളന്പുന്നിട, —

    ത്താരാദ്ധ്യൻ ഗുരു വിദ്യയേകിടുമിടത്തെല്ലാം ഭവത്സന്നിധി !!



    കൃഷ്ണമുരളി

    നിന്നിൽച്ചേർന്നെൻ മനസ്സാ മധുരിമപകരും വംശി തൻ താരനാദം

    തന്നെത്താൻ വിസ്മരിച്ചീപ്പുഴയുടെ കരയിൽക്കേട്ടിരുന്നൂ, മുരാരേ !

    എന്തെൻ പേ; രേതു നാടാ; ണിതു പനിമതിയോ ? രാത്രിയും വന്നുവോ ? നീ--

    യെന്നെപ്പാടേ മയക്കീ; യിനി മമ രജനീയാപനം നിന്റെ കാൽക്കൽ !!



    കൃഷ്ണസ്തംഭം

    സർവം ചഞ്ചലമാ; ണതീവ പരിണാമാവിഷ്ടമല്ലോ നരൻ

    സൃഷ്ടിയ് ക്കുന്നൊരവസ്ഥകൾ; പ്രകൃതിയും ചാപല്യമായാമയം !

    ചുറ്റുന്നൂ പരിവർത്തനച്ചുഴലിയിൽബ്ബോധം; ഹരേ, വീഴ്ച്ചയിൽ--

    ച്ചുണ്ടിൽനിന്നുയരുന്ന നിന്നഭിധയാണേകാവലംബോദ് ഗമം !



    കൃഷ്ണദാസി

    കാതോർക്കൂ, ഗോപതന്വീ, ഹരിയിത വരവായ് ക്കൈയിലുണ്ടത്യസങ് ഖ്യം

    പൂമൊട്ടും പൂർണ്ണപുഷ്പക്കുലകളും ഇലയും വട്ടിയിൽക്കണ്ടുവോ നീ ?

    മാലാകാരീ, തുടങ്ങാം പണി, ഹരിയണിയും ദാമവും രാസകേളീ--

    ലോലർക്കൊക്കെദ്ധരിയ് ക്കാൻ നിരവധി സുമഹാരങ്ങളും കോർത്തിടാം നാം !



    കൃഷ്ണപര്യടനം

    ഗോഷ്ഠത്തിന്നങ് കണങ്ങൾ വ്രജജനബഹുലം -- കണ്ണിനിന്നുത്സവം താ--

    നാദ്യത്തെപ്പിച്ചവെയ് പ്പിന്നമൃതസുഖരസം പെയ്തു നീങ്ങുന്നു കണ്ണൻ;

    വീഴുന്നൂ മുട്ടുകുത്തി, ദ്രുതതരമിഴയുന്നുണ്ടു പിന്നീടെണീറ്റാ--

    ക്കാലിന്മേൽ നിന്നു വീണ്ടും നടവരനടികൾ വെയ് ക്കുവാൻ നോക്കിടുന്നൂ !!








    കൃഷ്ണസൌരി

    കാളിന്ദിപ്പുഴ നിന്നെ നീരലകളാൽത്തൊട്ടിന്നു വാത്സല്യമാം

    പീയൂഷം നുകരുന്നു; തന്റെ ഗതിയും ദിക്കും മറക്കുന്നിതാ !!

    നീയോ തൻ ജലകേളിയെത്ര സമയം മുന്പേ തുടങ്ങീ ? യിതിൻ

    നേരാമുത്തരമോർത്തിടാത്ത ജലധീശയ് യാവിലോലൻ, ഹരേ !!



    കൃഷ്ണനാകം

    തോഷാശ്രുക്കളൊഴുക്കിനിൽപ്പു ഭഗവൻ, ഞങ്ങൾ ഭവത്സന്നിധീ--

    നാകത്തിൽ; ത്തിരുനാമമോതിയഴലിന്നൂറ്റം കുറയ് ക്കുന്നിതാ !

    നാമം തീരെ മറക്കലാണു നരകം; നാകം ഭവന്നാമമാം

    നാദബ്രഹ്മലയശ്രുതീയമുനതന്നോളത്തിലാപ്ലാവനം !

    ReplyDelete